അറിവ് പടവുകള്‍ മടക്കി;
പണി തീര്‍ന്ന മട്ട്.
ചിന്ത തണുപ്പിച്ച്,
നിരര്‍ഥകം എന്ന കാറ്റ്.
വിട പറഞ്ഞൊഴിഞ്ഞു
ഒടുക്കമില്ലാത്ത നോവ്.
വലിച്ചെടുത്ത വായു
ഇനിയെന്തെന്നു മിണ്ടിയി-
ട്ടറച്ചൊരിടത്ത്!
ഒരു വിലാപം കാല്‍ക്കല്‍
അടങ്ങിയൊതുങ്ങി.
വിശന്ന തീയ്
വയറൊതുക്കി വെളിയില്‍!
ദേഹമുഴിഞ്ഞു തണുപ്പു മാത്രം..
സ് നേഹത്തോടെ..
(പ്രകാശിതമാണു.മുന്‍പു വായിച്ചവര്‍ ക്ഷമിക്കുക.)